Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
UK Special
  27-03-2025
ഫലസ്തീന്‍ അനുകൂല പ്രകടനം: ഹോളോകോസ്റ്റ് അതിജീവിച്ചയാളെ ചോദ്യം ചെയ്ത് ലണ്ടന്‍ പൊലീസ്

ലണ്ടന്‍: ഫലസ്?തീന്‍ അനുകൂല പ്രകടനത്തില്‍ പ?ങ്കെടുത്തതിന് ?ഹോളോകോസ്?റ്റ്? അതിജീവിച്ചയാളെ ചോദ്യം ചെയ്?ത്? ലണ്ടന്‍ പൊലീസ്?. 87കാരനായ സ്?റ്റീഫന്‍ കപോസിനെയാണ്? ക്രമസമാധാന ലംഘനം ആരോപിച്ച്? പൊലീസ്? ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്?. അതേസമയം, ഇദ്ദേഹത്തെ പിന്തുണച്ച്? ലണ്ടനിലെ പൊലീസ്? സ്?റ്റേഷന്? പുറത്ത്? നിരവധി പേര്‍ തടിച്ചകൂടി. സ്റ്റീഫന്‍ കപോസിന്? പിന്തുണ എന്ന മുദ്രാവാക്യവുമായി അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ ഫലസ്തീന്‍ പതാകകള്‍ വീശുകയും ഡ്രം മുഴക്കുകയും ചെയ്തു. പിന്തുണയുമായി എത്തിയവരില്‍, ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികള്‍ നടത്തിയ കൂട്ടക്കൊലയെ അതിജീവിച്ചയാളും അതിജീവിച്ചവരുടെ പിന്‍ഗാമികളും ഉണ്ടായിരുന്നു. 'ഹോളോകോസ്റ്റ് അതിജീവിച്ചരുടെ പിന്‍ഗാമികള്‍

Full Story
  27-03-2025
ലണ്ടനില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഓള്‍ സെയിന്റ്സ് ചര്‍ച്ചിന് സമീപം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നോട്ടിങ് ഹില്‍ പോവിസ് ഗാര്‍ഡനില്‍ സ്ഥിതി ചെയ്യുന്ന ചര്‍ച്ചിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:46 ന് ബാഗിനുള്ളില്‍ ശിശുവിനെ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. അടിയന്തര സഹായത്തിനായി ആംബുലന്‍സ് സര്‍വീസ് എത്തിയെങ്കിലും ശിശു മരിച്ചനിലയിലായിരുന്നു. നവജാത ശിശുവിന്റെ അമ്മയെ കണ്ടെത്താന്‍ അടിയന്തര അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. ശിശുവിന്റെ കൃത്യമായ പ്രായം, ലിംഗനിര്‍ണയം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇത് വളരെ സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമായ

Full Story
  26-03-2025
യുകെ മലയാളിക്ക് ബസ്സിനുള്ളില്‍ വച്ച് ക്രൂരമര്‍ദനമേറ്റു: ആക്രമണം ഉണ്ടായത് ജോലിക്കു പോകുന്ന സമയത്ത്
ബസില്‍ യാത്ര ചെയ്യവേ മലയാളി യുവാവിന് നേരെ ആക്രമണം. പ്ലിമത്തിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ സപ്പോര്‍ട്ട് വര്‍ക്കറായ മലയാളി യുവാവിന് നേരെ കഴിഞ്ഞ ദിവസം രാത്രി 8.30നായിരുന്നു ആക്രമണം. താമസ സ്ഥലത്തു നിന്നും 20 മിനിറ്റ് ദൂരത്തിലെ ആശുപത്രിയിലേക്ക് രാത്രി 10 മുതല്‍ ആരംഭിക്കുന്ന ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ വേണ്ടിയുള്ള യാത്രയിലായിരുന്നു വയനാട് സ്വദേശിയായ യുവാവ്. ബസില്‍ കയറും മുമ്പേ യുവാവിനെ പിന്തുടര്‍ന്ന് എത്തിയ അക്രമി ബസ് യാത്രക്കിടയിലാണ് അക്രമം നടത്തിയത്.

യുവാവിനെ ആക്രമിക്കുന്നതിന് മുമ്പ് ബസില്‍ ഉണ്ടായിരുന്ന മറ്റ് ആളുകളോട് തട്ടി കയറുകയും ബഹളം വയ്ക്കുകയും ചെയ്ത ശേഷം മലയാളി യുവാവിനോട് അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോണും എയര്‍പോടും ആവശ്യപ്പെട്ടു. നല്‍കാന്‍ വിസമ്മതിച്ച
Full Story
  26-03-2025
യുകെയില്‍ താമസിക്കുന്നവരെ ബാധിക്കുന്നത് 24 ഇനം പകര്‍ച്ചവ്യാധികള്‍: ആരോഗ്യവകുപ്പ് പുറത്തുവിട്ടത് കനത്ത ശ്രദ്ധ പുലര്‍ത്തേണ്ട കാര്യങ്ങള്‍
യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി 24 ഇനം പകര്‍ച്ചവ്യാധികളെക്കുറിച്ച് ബോധവത്കരണവും ജാഗ്രതാ നിര്‍ദേശവും നല്‍കി. പട്ടികയില്‍ ഉള്‍പ്പെട്ട രോഗങ്ങള്‍ക്ക് വാക്‌സീനുകള്‍, മരുന്നുകള്‍ എന്നിവ തയാറാക്കുന്നതിനും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിനുമാണ് ഇത്തരത്തില്‍ ഒരു പട്ടിക പുറത്തുവിടാന്‍ ഉണ്ടായ കാരണമെന്ന് യുകെഎച്ച്എസ്എ പറഞ്ഞു.


24 രോഗങ്ങളുടെ യുകെഎച്ച്എസ്എ പട്ടിക

അഡെനോവൈറസ്, ലസ്സ പനി, നോറോവൈറസ്, മെര്‍സ്, എബോള (മാര്‍ബര്‍ഗ് പോലുള്ള സമാന വൈറസുകള്‍), ഫ്‌ലാവിവിരിഡേ (ഡെങ്കി, സിക്ക, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു), ഹാന്റവൈറസ്, ക്രിമിയന്‍-കോംഗോ രക്തസ്രാവ പനി, പനി (പക്ഷി പനി ഉള്‍പ്പെടെയുള്ള സീസണല്‍ അല്ലാത്തത്), നിപ വൈറസ്, ഒരോപൗച്ചെ, റിഫ്റ്റ് വാലി പനി, അക്യൂട്ട് ഫ്‌ലാസിഡ് മൈലിറ്റിസ്, ഹ്യൂമന്‍
Full Story
  26-03-2025
ബ്രിട്ടന്റെ ആകാശത്ത് പറക്കാന്‍ പാക് വിമാനങ്ങള്‍ ഇനിയും കാത്തിരിക്കണം

കറാച്ചി (പാകിസ്ഥാന്‍) : യുകെയുടെ ആകാശത്ത് പറക്കാനാകാതെ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനങ്ങള്‍. നലുവര്‍ഷത്തെ വിലക്ക് ഉടന്‍ നീങ്ങുമെന്ന വാര്‍ത്തകള്‍ തള്ളി രംഗത്ത് വന്നിരിക്കുകയാണ് യുകെ ഗതാഗത വകുപ്പ്. പിഐഎ വിമാനങ്ങളുടെ വിലക്ക് തുടരുമെന്നാണ് നിലവില്‍ യുകെ അധികൃതര്‍ നല്‍കുന്ന വിവരം. നിയന്ത്രണങ്ങളും വിലക്കും നീക്കുന്നതിന് മുന്‍പ് വിമാനക്കമ്പനികള്‍ കര്‍ശനമായ അവലോകന പ്രക്രിയയ്ക്ക് വിധേയമാകണമെന്ന് യുകെ ഗതാഗത വകുപ്പ് വക്താവ് വ്യക്തമാക്കി. യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍ വിലക്ക് നീക്കുന്നതുമായോ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുനപരിശോധിക്കുന്നതുമായോ ചര്‍ച്ച

Full Story
  26-03-2025
ബ്രിട്ടീഷുകാര്‍ക്ക് ഏറ്റവും പേടി ചെറിയ ദ്വാരങ്ങളോട്

ലണ്ടന്‍: ബ്രിട്ടനിലെ സൈബര്‍ രംഗത്തുള്ള സ്ഥാപനമായ ഡിഡ്ജ്‌ഹെഡ്‌സ് ഒരു പ്രത്യേക പഠനം നടത്തിയിരിക്കുന്നു. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബ്രിട്ടിഷുകാര്‍ പേടി സംബന്ധിച്ച് നടത്തിയ തിരച്ചിലുകള്‍ അടിസ്ഥാനമാക്കിയാണു പഠനം. ബ്രിട്ടിഷുകാരെ ഏറ്റവും പേടിപ്പിക്കുന്നത് എന്താണെന്നു കണ്ടെത്താനായിരുന്നു ഈ തിരച്ചില്‍. ഒടുവില്‍ കണ്ടെത്തുകയും ചെയ്തു. ട്രിപോഫോബിയ എന്ന പേടിയാണത്രേ ഈ തിരച്ചിലുകളില്‍ ഏറ്റവും മുകളില്‍ വന്നത്. ചെറിയ ദ്വാരങ്ങളുടെ കൂട്ടത്തോടുള്ള പേടിയാണ് ഇത്. ഈ പേടിയുള്ളവര്‍ക്ക് ദ്വാരാധിഷ്ഠിത ഘടനകളുള്ള തേനീച്ചകൂടുകള്‍, താമരയുടെ വിത്തുകള്‍ എന്നിവയൊക്കെ കാണുമ്പോള്‍ അലോസരമുണ്ടാകും. ബ്രിട്ടിഷുകാര്‍ക്കു മാത്രമുള്ളതല്ല ഈ പേടി. ലോകമെമ്പാടും

Full Story
  26-03-2025
യുകെയില്‍ പ്രധാന പകര്‍ച്ചവ്യാധികളുടെ ലിസ്റ്റ് പുറത്തുവിട്ടു, പൊതുജന ഭീതിയില്‍ 24 രോഗങ്ങള്‍

ലണ്ടന്‍: യുകെയില്‍ പൊതുജനാരോഗ്യത്തിന് ഭാവിയില്‍ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുള്ള 24 പകര്‍ച്ചവ്യാധികളുടെ ഒരു പുതിയ നിരീക്ഷണ പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഈ അസുഖങ്ങളില്‍ ചിലത് കോവിഡ് പോലെ ആഗോള പാന്‍ഡെമിക് സാധ്യതയുള്ള വൈറസുകളാണ്. മറ്റുള്ളവ ചികിത്സകള്‍ ഇല്ലാത്തതും ആരോഗ്യത്തിന് കാര്യമായ ദോഷം വരുത്തുന്നതുമായ രോഗങ്ങളാണ്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) റിപ്പോര്‍ട്ട് പ്രകാരം പക്ഷിപ്പനിയും, കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. പട്ടികയില്‍ ഉള്‍പ്പെട്ട രോഗങ്ങള്‍ക്ക് വാക്‌സീനുകള്‍, മരുന്നുകള്‍ എന്നിവ തയാറാക്കുന്നതിനും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിനുമാണ് ഇത്തരത്തില്‍ ഒരു

Full Story
  26-03-2025
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടു പേര്‍ പിടിയില്‍

കൊല്ലം: യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി മലയാളികളില്‍ നിന്നും ലക്ഷങ്ങള്‍ കബളിപ്പിച്ച കേസില്‍ തമിഴ്‌നാട് സ്വദേശികളായ 2 പേരെ കൊട്ടിയം പൊലീസ് പിടികൂടി. തമിഴ്‌നാട് രാമനാഥപുരം സ്വദേശികളായ ഗുരു കാളീശ്വരന്‍(35), ശശികുമാര്‍(40) എന്നിവരെയാണ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്. ഡീസന്റ് മുക്ക് സ്വദേശികളായ ദമ്പതികള്‍ക്കും ഭാര്യാ സഹോദരനുമാണ് 16.5 ലക്ഷം രൂപ നഷ്ടമായത്. ഇവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കേസിനെക്കുറിച്ച് പൊലീസ് പറഞ്ഞത്: ലിത്വേനിയയിലെ ഒരു ഫുഡ് പ്രോസസിങ് കമ്പനിയില്‍ ജോലിയുണ്ടെന്ന ഒാണ്‍ലൈന്‍ പരസ്യം ദമ്പതികള്‍ കണ്ടു. കൂടുതല്‍ വിശ്വാസ്യതയ്ക്കായി ഇവരുടെ സഹായത്തോടെ മുന്‍പ് വിദേശത്തേക്കു ജോലിക്കു പോയവരുമായി ബന്ധപ്പെട്ട് പരസ്യത്തിലെ

Full Story
[1][2][3][4][5]
 
-->




 
Close Window