Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
UK Special
  25-06-2025
എഫ്-35 തകരാര്‍: ബ്രിട്ടന്‍ തിരുവനന്തപുരം വിമാനത്താവളത്തിന് വാടക നല്‍കേണ്ടി വരും

തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടിഷ് വിദഗ്ധ സംഘം വരുംദിവസങ്ങളില്‍ എത്തിയേക്കും. ബ്രിട്ടിഷ് സേനയുടെ ഭാഗമായവര്‍ കൂടി ഉള്‍പ്പെടുന്ന സംഘത്തിന്റെ യാത്രയ്ക്കാവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങള്‍ ഇരു രാജ്യങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്തു നിന്ന് വിമാനം ഇനിയും മാറ്റിയിട്ടില്ല. വിമാനത്തിനു സിഐഎസ്എഫ് നല്‍കുന്ന സുരക്ഷ തുടരുകയാണ്. വിമാനത്താവളം ഉപയോഗിച്ച വാടക ബ്രിട്ടീഷ് അധികൃതര്‍ നല്‍കേണ്ടിവരും. എത്ര നിരക്കാണ് ഈടാക്കേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് അധികൃതര്‍

Full Story
  25-06-2025
ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ ഗള്‍ഫില്‍ കുടുങ്ങി

ലണ്ടന്‍: ഇറാന്‍- ഇസ്രയേല്‍ യുദ്ധം ഖത്തറിലേക്കും വ്യാപിച്ചതോടെ രാജ്യാന്തര വ്യോമ ഗതാഗതം താറുമാറായി. ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ വ്യോമപാതകള്‍ അടച്ചതോടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും മിഡില്‍ ഈസ്റ്റ് വഴിയുള്ള യാത്രകള്‍ പലതും മുടങ്ങുകയോ വൈകുകയോ ചെയ്യുന്ന സ്ഥിതിയായി. ലോകത്തിലെ പത്താമത്തെ വലിയ വിമാനത്താവളമായ ഖത്തറിലെ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് വഴി ദിവസേന യാത്രചെയ്യുന്നത് 140,000 യാത്രക്കാരാണ്. അബുദാബി, ദുബായ് വിമാനത്താവളങ്ങള്‍ അടച്ചിട്ടില്ലെങ്കിലും യുഎഇ വഴിയുള്ള യാത്രകളും ഒഴിവാക്കണമെന്ന് ബ്രിട്ടന്‍, അമേരിക്ക, ജര്‍മനി തുടങ്ങി പല രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

യുഎഇ,

Full Story
  24-06-2025
ഹൃദ്രോഗത്തിന് ചികിത്സയ്ക്ക് വന്നയാള്‍ ബലാത്സംഗ കേസില്‍ പിടിയില്‍: ജയിലിലായത് ഒട്ടകം മേയ്ച്ചു നടന്ന നാസര്‍
യുകെയിലെ ചെല്‍സിയിലുള്ള ആശുപത്രിയില്‍ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചത് ഖത്തര്‍ സ്വദേശി. നാസര്‍ അല്‍ ജെറാനിഖ് എന്നാണു പ്രതിയുടെ പേര്. ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ഇയാള്‍ക്കു വിധിച്ചിരിക്കുന്നത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും.
ഇയാള്‍ ഹൃദ്രോഗ ചികിത്സയ്ക്കാണ് യുകെയിലെത്തിയത്.
ചെല്‍സിയിലെ സ്പെഷ്യലിസ്റ്റ് ഹൃദ്രോഗ ക്ലിനിക്കില്‍ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സ്വന്തം നാട്ടില്‍ സ്ത്രീകളുമായി അടുത്ത് ഇടപഴകാറില്ല. ഇവിടെ, യുകെയില്‍ അങ്ങനെ സാഹചര്യമുണ്ടായെന്നും അതാണ് ചെയ്ത കുറ്റത്തിനു കാരണമെന്നും ഇയാള്‍ പറഞ്ഞു. ഖത്തറിലെ യാഥാസ്ഥിതികമായ ബെദോവിന്‍ വംശത്തില്‍ പിറന്നതിനാല്‍ കുടുംബാംഗങ്ങള്‍ അല്ലാതെയുള്ള സ്ത്രീകളുമായി തനിക്ക് വലിയ
Full Story
  24-06-2025
സഹപാഠിയുടെ മുറിയില്‍ അതിക്രമിച്ചു കയറി സ്വയംഭോഗം നടത്തി, ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍

ലണ്ടന്‍: സഹപാഠിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്‌തെന്ന് സമ്മതിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഇംഗ്ലണ്ടില്‍ അറസ്റ്റ് ചെയ്തു. ന്യൂകാസിലിലെ നോര്‍ത്താംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ ഉദ്കര്‍ഷ് യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് ഉദ്കര്‍ഷ് യാദവ് തന്റെ സഹപാഠിയായ ഒരു ബിരുദ വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ അതിക്രമിച്ച് കയറി വെറുപ്പുളവാക്കുന്ന പ്രവൃത്തി ചെയ്തതായി ക്രോണിക്കിള്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദ്കര്‍ഷ് യാദവിന്റെ അച്ഛന് ഇന്ത്യയില്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ് ആണെന്നും 18 -കാരനായ ഇയാള്‍ നോര്‍ത്താംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിംഗിന് പഠിക്കുകയാണെന്നും

Full Story
  24-06-2025
ഡയാന രാജകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ഈജിപഷ്യന്‍ വ്യവസായി ചാരന്മാര്‍ക്ക് പണം നല്‍കി

ലണ്ടന്‍: 1997ലെബ്രിട്ടനിലെ ഡയാന രാജകുമാരിയുടെ (Princess Diana) മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായി ഈജിപ്ഷ്യന്‍ വ്യവസായി മുഹമ്മദ് അല്‍ ഫായിദ് ഈജിപ്തിലെ ചാരന്മാര്‍ക്ക് ലക്ഷക്കണക്കിന് തുക നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. 2023ല്‍ ഫായിദിന്റെ മരണശേഷം നിരവധി സ്ത്രീകള്‍ ഇയാള്‍ക്കെതിരേ ബലാത്സംഗം, ലൈഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് രംഗത്തെത്തിയിരുന്നു.

2023ല്‍ 94ാമത്തെ വയസ്സിലായിരുന്നു ഹരോഡ്സിന്റെ ഉടമയായ അല്‍ ഫായിദിന്റെ മരണം. ലണ്ടനിലെ ഈജിപ്ഷ്യന്‍ ജനറല്‍ ഇന്‍ലിജന്റ്സ് സര്‍വീസായ മുഖാബരതിന്റെ ഏജന്റുമാര്‍ക്കും വിവരങ്ങള്‍ നല്‍കുന്നവര്‍ക്കും പണം നല്‍കുന്നതിന് തന്റെ ഹോള്‍ഡിംഗ് കമ്പനികളുടെയും

Full Story
  24-06-2025
അമേരിക്കയുടെ ഇറാന്‍ ആക്രമണത്തെ പരോക്ഷമായി പിന്തുണച്ച് ബ്രിട്ടന്‍

ലണ്ടന്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് യു.എസ് നടത്തിയ ആക്രമണത്തെ പരോക്ഷമായി പിന്തുണച്ച് ബ്രിട്ടന്‍. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ പിന്തുണയ്ക്കുന്നുണ്ടോ, ആ ആക്രമണം നിയമാനുസൃതമാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി വിസമ്മതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ബി.സി റേഡിയോ 4 ന് നല്‍കിയ അഭിമുഖത്തിലാണ് ഡേവിഡ് ലാമി മൗനം പാലിച്ചത്. അതേസമയം ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമല്ലെന്നും അതിനെ ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സില്‍ നിഷേധിക്കരുതെന്നുമാണ് യു.കെയുടെ രഹസ്യ നിലപാടെന്ന് ബ്രിട്ടനിലെ

Full Story
  24-06-2025
വയറുവേദന സമ്മര്‍ദ്ദം മൂലമാണെന്ന് ഡോക്ടര്‍മാര്‍, ഒടുവില്‍ കുടല്‍ ക്യാന്‍സര്‍ ബാധിച്ച് യുകെ പൗരന് അന്ത്യം

ലണ്ടന്‍: ആധുനിക ചികിത്സ ശാസ്ത്രീയമാണ്. എന്നാല്‍, ആ ശാസ്ത്രീയത പരിശോധിക്കുന്ന ഡോക്ടറെ അനുസരിച്ച് ഇരിക്കുമെന്ന് മാത്രം. ഡോക്ടറുടെ നിഗമനങ്ങള്‍ക്ക് അനുസരിച്ചായിരിക്കും രോഗ നിര്‍ണ്ണയവും ചികിത്സയും. ആ നിഗമനങ്ങള്‍ പാളിയാല്‍ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകും. നാല് കുട്ടികളുടെ പിതാവായ 40 വയസ്സുള്ള യുകെക്കാരന് സംഭവിച്ചതും അതാണ്. ഡോക്ടറുടെ രോഗനിര്‍ണ്ണയം പാളി. പിന്നാലെ രോഗി അര്‍ബുദം മൂര്‍ച്ചിച്ച് മരിച്ചു. കെന്റ് നിവാസിയായ കൈല്‍ ഇന്‍ഗ്രാം-ബാള്‍ഡ്വിന്‍ ആണ് മരിച്ചതെന്ന് മിറര്‍ യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ട് മാസം മുമ്പ് അദ്ദേഹത്തിന് തുടര്‍ച്ചയായ വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോള്‍ പരിശോധന നടത്തിയ ഡോക്ടര്‍ പറഞ്ഞത്

Full Story
  24-06-2025
ഒമ്പതുവയസുകാരിയെ വിവാഹം കഴിക്കാന്‍ യുകെ പൗരന്റെ ശ്രമം

ലണ്ടന്‍: എല്ലാം നേരത്തെ പറഞ്ഞ് ഉറപ്പിച്ചത് പോലെ തന്നെ നടന്നു. പക്ഷേ, വരന്‍ വിവാഹ വേദിയിലേക്ക് കയറുന്നതിന് മുമ്പ് വധുവിനെ കണ്ട ജീവനക്കാര്‍ക്ക് തോന്നിയ സംശയം 22 -കാരനായ ബ്രിട്ടീഷ് യുവാവിന്റെ അറസ്റ്റിലേക്ക് നയിച്ചു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ അത് സമൂഹ മാധ്യമത്തിന് വേണ്ടി ചെയ്ത ഒരു വ്യാജ വിവാഹമായിരുന്നെന്ന് യുവാവ് അഭിപ്രായപ്പെട്ടതായി ദി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 21 ശനിയാഴ്ച രാവിലെ പാരീസിലെ ഡിസ്‌നിലാന്‍ഡ് പാര്‍ക്കിലെ ഐക്കണിക് സ്ലീപ്പിംഗ് ബ്യൂട്ടി കാസിലിന് മുന്നില്‍ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ചടങ്ങിനായി വരന്റെ വേഷം ധരിച്ചെത്തിയ യുവാവ്, പിടിയിലായപ്പോള്‍ സോഷ്യല്‍ മീഡിയ ഉള്ളടക്കത്തിനായുള്ള

Full Story
[194][195][196][197][198]
 
-->




 
Close Window