|
|
|
|
|
| വര്‍ഷത്തില്‍ ഒന്നിലേറെ ലൈംഗിക പങ്കാളികള്‍ ഉള്ളതായി അഞ്ചില്‍ ഒരു ബ്രിട്ടീഷ് യുവതിയുടെ മറുപടി, പുരുഷന്മാരില്‍ മൂന്നില്‍ ഒന്നും |
ലണ്ടന്‍: ശരാശരി ബ്രിട്ടീഷുകാര്‍ക്ക് ജീവിതകാലത്ത് നാല് ലൈംഗിക പങ്കാളികളെങ്കിലും ഉണ്ടെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇതിനപ്പുറം കടന്നുവെന്നാണ് പുതിയ ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വിശാലമനസ്‌കത കൂടി വരുന്നതിനാല്‍ വര്‍ഷത്തില്‍ ഒന്നിലേറെ ലൈംഗിക പങ്കാളികള്‍ ഉണ്ടെന്ന് അഞ്ചില്‍ ഒരു സ്ത്രീ വീതം സമ്മതിക്കുന്നു. പുരുഷന്‍മാരാകട്ടെ മൂന്നില്‍ ഒന്ന് വീതമാണ് ഇക്കാര്യം അംഗീകരിക്കുന്നത്. ബിഎംസി ഹെല്‍ത്ത് ലൈംഗികമായി ആക്ടീവായ 30,000 സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഇടയിലാണ് പഠനം നടത്തിയത്. 16 മുതല്‍ 44 വരെ പ്രായമുള്ളവരാണ് സര്‍വ്വെയില്‍ പങ്കെടുത്തത്. 1990 മുതല്‍ 2010 വരെ ലൈംഗിക പെരുമാറ്റത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയുകയായിരുന്നു ഉദ്ദേശം. രണ്ടോ, |
|
Full Story
|
|
|
|
|
|
|
| രാജകുടുംബത്തിലേക്ക് ഹാരി തിരികെ എത്തുമെന്ന ചര്‍ച്ച സജീവം, പ്രധാന എതിര്‍പ്പ് സഹോദരന്‍ വില്യമിന്റെ ഭാഗത്ത് നിന്ന് |
ലണ്ടന്‍: ചാള്‍സ് രാജാവിന് ക്യാന്‍സര്‍ പിടിപെട്ടതോടെ ആ അഭ്യൂഹങ്ങള്‍ ശക്തമാണ്. ഹാരി രാജകുമാരന്‍ തിടുക്കം പിടിച്ച് പിതാവിനെ കാണാന്‍ എത്തുകയും ചെയ്തു. ഇനി ഈ അവസരം മുതലാക്കി ഹാരി രാജകുടുംബത്തിന്റെ മുന്നണിയിലേക്ക് മടങ്ങിയെത്തുമോ? ഇതാണ് പ്രധാനപ്പെട്ട ആ ചോദ്യം. ഹാരിയുടെ പല എതിരാളികള്‍ക്കും, കൊട്ടാര സഹായികള്‍ക്കും സുഖകരമായ ചോദ്യമല്ല ഇത്. അതുകൊണ്ട് തന്നെ രാജകുടുംബത്തിന്റെ പ്രവര്‍ത്തന ദൗത്യത്തിലേക്ക് ഹാരി മടങ്ങിയെത്താന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് കൊട്ടാരത്തിലെ ശ്രോതസ്സുകള്‍ അവകാശപ്പെടുന്നത്. രാജാവിന്റെ അസുഖ വിവരം തേടാന്‍ വേഗത്തില്‍ യുഎസില്‍ നിന്നും പറന്നെത്തിയതൊന്നും നിലപാട് മാറാന്‍ കാരണമാകില്ലെന്നാണ് ഇവരുടെ വാദം.
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസ് ഡെന്റല്‍ പ്രതിസന്ധി പരിഹരിക്കാന്‍ വിദേശ ഡെന്റിസ്റ്റുകളെ റിക്രൂട്ട് ചെയ്യുന്നു, യോഗ്യത പോലും പരിശോധിക്കുന്നില്ല |
ലണ്ടന്‍: എന്‍എച്ച്എസ് ഡെന്റല്‍ സേവനങ്ങള്‍ സര്‍വ്വകാല പ്രതിസന്ധിയിലാണ്. രോഗികള്‍ക്ക് പല്ലുവേദന സഹിക്കാന്‍ കഴിയാതെ സ്വന്തം നിലയില്‍ കാര്യങ്ങള്‍ നേരിടേണ്ട അവസ്ഥയാണ്. എന്നാല്‍ ഡെന്റിസ്റ്റുകള്‍ സ്വന്തം നിലയില്‍ പ്രതിസന്ധിക്ക് ആക്കം കൂട്ടാന്‍ സഹായം നല്‍കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. അടിസ്ഥാന സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന പരിശീലനം നേടിയ സപ്പോര്‍ട്ട് ജീവനക്കാരെ തടഞ്ഞാണ് ഡെന്റിസ്റ്റുകള്‍ പാരവെയ്ക്കുന്നത്. ഇതോടെ എന്‍എച്ച്എസ് ഡെന്റല്‍ അപ്പോയിന്റ്മെന്റ് ബാക്ക്ലോഗില്‍ ഇളവ് ലഭിക്കാതെ ജനം വലയുകയാണ്. യുകെയില്‍ 15,000 സ്‌കില്‍ഡ് ഡെന്റല്‍ ഹൈജീനിസ്റ്റുകളും, തെറാപ്പിസ്റ്റുകളുമാണുള്ളത്. എന്നാല്‍ സ്വയം പ്രഖ്യാപിത സുരക്ഷ പ്രഖ്യാപിക്കുന്ന ഡെന്റിസ്റ്റുകള്‍ |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസ് ആശുപത്രിയില്‍ ഇന്ത്യന്‍ ഭക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തി |
ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രിയില്‍ ഭക്ഷണത്തിനും വംശവെറി. യോര്‍ക്കിലെ എന്‍എച്ച്എസ് ആശുപത്രിയാണ് തങ്ങളുടെ ലൈബ്രറിയില്‍ സമോസാ, പക്കോഡാ, ഫില്‍ഡ് ചപ്പാത്തി എന്നിവയെ എടുത്ത് പറഞ്ഞ് നിരോധിച്ച ബോര്‍ഡ് സ്ഥാപിച്ചത്. ഇതിന്റെ മോശം മണമാണ് നിരോധനത്തിന് കാരണമെന്നും ബോര്‍ഡില്‍ അവകാശപ്പെട്ടു. യോര്‍ക്ക് & സ്‌കാര്‍ബറോ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ കമ്പ്യൂട്ടറുകള്‍ക്ക് സമീപമാണ് ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചത്.
എന്നാല്‍ സംഗതി വിവാദമായി മാറിയതോടെ ഇത് നീക്കം ചെയ്തു. ഖേദം പ്രകടിപ്പിച്ച ആശുപത്രി മേധാവികള്‍ തങ്ങള്‍ ഇതേക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ നടപടി സ്വീകരിച്ചതായി |
|
Full Story
|
|
|
|
|
|
|
| ജീവിതച്ചെലവില്‍ നട്ടംതിരിഞ്ഞ് ബ്രിട്ടീഷ് ജനത, പത്തിരട്ടി ലാഭം കൊയ്ത് ബ്രിട്ടീഷ് ഗ്യാസ് കമ്പനി |
ലണ്ടന്‍: ഉയര്‍ന്ന ജീവിത ചിലവ് മൂലം പൊതുജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി സപ്ലൈയര്‍ കമ്പനിയായ ബ്രിട്ടിഷ് ഗ്യാസിന്റെ ലാഭത്തിലുണ്ടായത് പത്തിരട്ടി വര്‍ധന. 2022-ല്‍ കേവലം 72 ദശലക്ഷം പൗണ്ട് മാത്രമായിരുന്ന ബ്രിട്ടിഷ് ഗ്യാസ് കമ്പനിയുടെ ലാഭം 2023-ല്‍ പത്തിരട്ടിയിലേറെ വര്‍ധിച്ച് 750 ദശലക്ഷം പൗണ്ടായി. നേരത്തെ കമ്പനിക്കുണ്ടായിരുന്ന 500 ദശലക്ഷം പൗണ്ടിന്റെ പ്രവര്‍ത്തന നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ ലഗുലേറ്ററായ ''ഓഫ്‌ജെം'' നല്‍കിയ അനുമതിയുടെ മറവില്‍ വന്‍ നിരക്കു വര്‍ദ്ധനയിലൂടെയാണ് എല്ലാ നഷ്ടവും പരിഹരിച്ച് കമ്പനി മികച്ച നേട്ടം കൈവരിച്ചത്. യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതു മുതല്‍ യുകെയിലെ ഉയര്‍ന്ന ഗ്യാസിന്റെയും വൈദ്യുതിയുടെയും വിലയില്‍ ബ്രിട്ടനിലെ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് പെണ്‍കുട്ടിയെ ചേലാകര്‍മ്മത്തിന് വിധേയമാക്കിയ സ്ത്രീക്ക് ജയില്‍ശിക്ഷ; കേസായത് വളര്‍ന്നുവലുതായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ |
ലണ്ടൻ: ബ്രിട്ടീഷ് പെണ്‍കുട്ടിയെ കെനിയയില്‍ എത്തിച്ച് ചേലാകര്‍മ്മത്തിന് വിധേയമാക്കിയ സ്ത്രീക്ക് ജയില്‍ശിക്ഷ. യുകെയില്‍ ആദ്യമായാണ് ഇത്തരമൊരു ക്രൂരതയ്ക്ക് കേസ് വരുന്നത്. 39-കാരി ആമിനാ നൂറാണ് മൂന്ന് വയസ്സുള്ള കുട്ടിയെ കെനിയയിലെ ക്ലിനിക്കില്‍ എത്തിച്ച്, ലിംഗച്ഛേദം നടത്തുമ്പോള്‍ പുറത്ത് കാത്തിരുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിക്ക് 16 വയസ്സാകുമ്പോഴാണ് ഈ ഭീകര സംഭവം പുറത്തുവരുന്നത്. കുട്ടി തന്റെ അധ്യാപികയോട് ശരീരത്തിന് നേരിട്ട അതിക്രമത്തെ കുറിച്ച് വെളിവാക്കിയതോടെയാണ് ഇത്. പോലീസ് വിഷയത്തില്‍ ചോദ്യം ചെയ്തപ്പോള്‍ നൂര്‍ ഒന്നും അറിഞ്ഞില്ലെന്ന് അഭിനയിക്കാന്‍ തുടങ്ങി. ഇരയ്ക്ക് ചേലാകര്‍മ്മം നടത്തിയെന്ന് അറിഞ്ഞില്ലെന്നും, ഇതില്‍ ഞെട്ടല്‍ ഉണ്ടെന്ന നിലയിലുമായിരുന്നു |
|
Full Story
|
|
|
|
|
|
|
|
| |